1971 ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എ സ്.ആര്.ഒയുടെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്
india
ബിജെപി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന റിപ്പോര്‍ട്ട് നേരത്തെ അവര്‍ ബില്ലില്‍ അനുവര്‍ത്തിച്ചിരുന്ന നയത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് ഡൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി.
1908ല്‍ ലണ്ടനിലെ ഇന്ത്യ ഹൗസില്‍ ഗാന്ധിയും താനും സുഹൃത്തുക്കളെ പോലെ കഴിഞ്ഞുവെന്ന് സവര്‍കറുടെ പറഞ്ഞുപരത്തി. ഇത് പച്ചക്കള്ളമായിരുന്നു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍, ജാതി അടിസ്ഥാനത്തിലുള്ള സര്‍വേ നടത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ സംവരണ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും എന്ന് അറിയിച്ചു.
പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല.
വിഐപി സന്ദര്‍ശനങ്ങള്‍, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം.
മരിച്ചവരുടെ കൃത്യമായ എണ്ണം ഇനിയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.


