പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന മലയോര പ്രചരണ ജാഥ ഇന്ന് പിവി അന്‍വറിന്റെ തട്ടകമായ നിലമ്പൂരില്‍ എത്തുമ്പോള്‍ അന്‍വറും ജാഥയുടെ...
politics
കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി രതീഷ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
ജെ.ഡി.എസ് നേതൃയോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നു.
1908ല്‍ ലണ്ടനിലെ ഇന്ത്യ ഹൗസില്‍ ഗാന്ധിയും താനും സുഹൃത്തുക്കളെ പോലെ കഴിഞ്ഞുവെന്ന് സവര്‍കറുടെ പറഞ്ഞുപരത്തി. ഇത് പച്ചക്കള്ളമായിരുന്നു.
ആക്രമങ്ങള്‍ കലോത്സവ നഗരിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍, ജാതി അടിസ്ഥാനത്തിലുള്ള സര്‍വേ നടത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ സംവരണ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും എന്ന് അറിയിച്ചു.
വിഐപി സന്ദര്‍ശനങ്ങള്‍, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം.
മരിച്ചവരുടെ കൃത്യമായ എണ്ണം ഇനിയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയും രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ ബിതുല്‍ ബാലന് ആണ് ആക്രമണത്തിനിരയായത്.
കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നൽകിയ നടപടിയെ പ്രതിപക്ഷ എംപിമാർ ഇന്നും ചോദ്യം ചെയ്തേക്കും.


