india

‘ഇത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും പാര്‍ട്ടി നിലപാടുകള്‍ വ്യക്തമായിരുന്നുവെന്നും നമ്മുടെ ലക്ഷ്യം രാജ്യത്തിന്‍റെ ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്