ദീർഘകാലയുദ്ധം ജനങ്ങൾക്ക് നിരാശയും, ആഭ്യന്തര വിപണിയിൽ ഇന്ധനവില വർദ്ധനവുമെല്ലാം സൃഷ്ടിച്ചതുകൊണ്ട്, ഡോണാൾഡ് ട്രംപ് ഇപ്പോൾ ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ്...
iran
ഇരുവരും നിലവിലെ സംഘർഷവും പുതിയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച നടത്തി.
താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന് തള്ളിയതിനെ തുടര്‍ന്ന്, വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും, ഒരുവശത്ത് ചർച്ചകൾക്കുള്ള താൽപര്യം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് രഹസ്യമായി സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പൂർണമായ അധിനിവേശത്തിന് പകരം പ്രത്യേക സേനയെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങളാണ് പെന്റഗൺ പരിഗണിക്കുന്നതെന്നാണ് സൂചന.
ഇറാന്റെ രണ്ട് സർവ്വകലാശാലകളിലെ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ഭീഷണി.
ഖുർറംഷഹ്റിലെ വൈദ്യുത നിലയത്തിലെ പൈപ്പ്ലൈൻ തകർക്കപ്പെട്ടതായും, ഇസ്ഫഹാനിലെ പ്രകൃതിവാതക കേന്ദ്രത്തിലെ ഓഫീസിൽ ആക്രമണം നടന്നതായും ഇറാൻ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു.
ഈ ചർച്ചകൾക്ക് പാകിസ്താനിലെ ഇസ്ലാമാബാദ് വേദിയായേക്കാമെന്നാണ് സൂചന.
രണ്ടു വ്യോമസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ടുപേർക്ക് ജീവഹാനിയുമുണ്ടായി.
രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ലാത്തവര്‍ എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.


